എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മൂന്നാര്‍ ഓപ്പറേഷന്‍ ഭരണകൂട ഭീകരതയായിരുന്നുവെന്ന് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി. മൂന്നാറിലെ കുടിയൊഴിപ്പിക്കലിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും പ്രത്യേക അജണ്ടയ്‌ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ വീണ്ടും മുതിര്‍ന്നാല്‍ കൈയാണോ കാലാണോ വെട്ടേണ്ടതെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും എം.എം.മണി പറഞ്ഞു. കൈയേറ്റം മൂന്നാറിലോ ചിന്നകനാലിലോ പാര്‍വതി മലയിലോ എവിടെയായാലും ഒഴിപ്പിക്കണം. എന്നാല്‍ കര്‍ഷകര്‍ക്കെതിരായ ഏതു നടപടിയെയും എന്തു വിലകൊടുത്തും സി.പി.എം നേരിടുമെന്നും എം.എം.മണി പറഞ്ഞു.
2011, ജൂൺ 7, ചൊവ്വാഴ്ച
മൂന്നാര്‍ കുടിയൊഴിപ്പിക്കല്‍ ഭരണകൂട ഭീകരത: എം.എം.മണി
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മൂന്നാര്‍ ഓപ്പറേഷന്‍ ഭരണകൂട ഭീകരതയായിരുന്നുവെന്ന് സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി. മൂന്നാറിലെ കുടിയൊഴിപ്പിക്കലിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനും പ്രത്യേക അജണ്ടയ്‌ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ വീണ്ടും മുതിര്‍ന്നാല്‍ കൈയാണോ കാലാണോ വെട്ടേണ്ടതെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും എം.എം.മണി പറഞ്ഞു. കൈയേറ്റം മൂന്നാറിലോ ചിന്നകനാലിലോ പാര്‍വതി മലയിലോ എവിടെയായാലും ഒഴിപ്പിക്കണം. എന്നാല്‍ കര്‍ഷകര്‍ക്കെതിരായ ഏതു നടപടിയെയും എന്തു വിലകൊടുത്തും സി.പി.എം നേരിടുമെന്നും എം.എം.മണി പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ